സതീഷ് കുമാർ വിശാഖപട്ടണം (പാട്ടോർമ്മകൾ @ 365) ഏതാനും ദിവസങ്ങൾക്ക് മുൻപ് അന്തരിച്ച കൊല്ലത്തെ കശുവണ്ടി വ്യവസായ പ്രമുഖനായിരുന്ന രവീന്ദ്രൻനായരുടെ ‘ജനറൽ പിക്‌ച്ചേഴ്‌സ് ‘ കലാമൂല്യമുള്ള സിനിമകളുടെ നിർമ്മാണത്തിലൂടെ മലയാള സിനിമയെ രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയർത്തിയ
തിരുവനന്തപുരം: പഠനത്തിൽ മുന്നോക്കമായിരുന്നിട്ടും വ്യത്യസ്ത സാഹചര്യങ്ങളാൻ പഠനം തുടരുവാൻ കഴിയാതെ പാതിവഴിയിൽ മുടങ്ങിയ തന്റെ സുഹൃത്തുക്കളുടെയും മറ്റുള്ളവരുടെയുംവിഷമങ്ങൾ എന്തെന്ന് നേരിട്ടു മനസ്സിലാക്കി അവർക്ക് ഒരു സഹായം എന്നവണ്ണം വിദൂര വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകളിലേക്ക് വെളിച്ചം വീശിക്കൊണ്ട് വിദൂര വിദ്യാഭ്യാസ മേഖലയിലേക്ക് തന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ച വ്യക്തിയാണ്
ഹൈദരാബാദ്: പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരസ്യമായി പറഞ്ഞതിൽ ലജ്ജിക്കുന്നില്ലെന്ന് ദേശീയ വനിതാ കമ്മിഷൻ അംഗവും ബി ജെ പി നേതാവും നടിയുമായി ഖുഷ്ബു സുന്ദർ.എ എൻ ഐയോടാണ് ഖുഷ്ബു ഇക്കാര്യം വ്യക്തമാക്കിയത്.‘ഞെട്ടിപ്പിക്കുന്ന തരത്തിലെ പ്രസ്താവനയല്ല താൻ പറഞ്ഞത്. എനിക്ക് സംഭവിച്ച കാര്യമാണ് തുറന്നു പറഞ്ഞത്. ഞാനല്ല, മറിച്ച് അത്തരം ഹീനപ്രവൃത്തികൾ ചെയ്തയാളാണ്
നഷ്ടത്തെയോർത്ത് ദു:ഖിക്കാൻ അനീതിനു സമയമില്ല ജിജു മലയിൻകീഴ് തിരുവനന്തപുരം :ആത്മവിശ്വാസവും മനോധൈര്യവും എന്നും നമ്മെ വിജയത്തിൻറെ ഉന്നതിയിൽ എത്തിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ വർഷത്തെ മിസ്റ്റർ ഇന്ത്യ ജേതാവായ എസ്.എസ്. അനീത്. 2012 ജൂലൈയിൽ തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ ഉണ്ടായ വാഹനാപകടത്തിൽ ഇടത്കാൽ മുറിച്ചുമാറ്റിയ അനീതാണ് ഈ വർഷത്തെ സായിയുടെ കീഴിലെ ഇന്ത്യൻ ബോഡി ബിൽഡിംഗ് ഫെഡറേഷൻ
നെല്ലിയോട്ട് ബഷീർ, വിദ്യാഭ്യാസ പ്രവർത്തകൻ ഇത് പരീക്ഷാക്കാലം… എസ് എസ് എൽ സി പൊതു പരീക്ഷ നാളെയും ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾ മറ്റന്നാളും ആരംഭിക്കുകയാണ്. കോവിഡിനാൽ രണ്ട് വർഷക്കാലം ഓൺലൈനിൽ അധ്യയനം നടന്ന ബാച്ചാണ് പൊതു പരീക്ഷയെ സമീപിക്കുന്നത്.പുതിയ വിദ്യാഭ്യാസ സമീപനങ്ങൾ പരീക്ഷാ പിരിമുറുക്കം ഏറെ കുറച്ചിട്ടുണ്ടെങ്കിലും വിദ്യാർത്ഥി സമൂഹവും രക്ഷിതാക്കളും
വിദൂര വിദ്യാഭ്യാസം തൊഴിലധിഷ്ടിത വിദ്യാഭ്യാസം എന്നീ മേഖലയിൽ സജീവം തിരുവനന്തപുരം :വ്യത്യസ്ഥങ്ങളായ നിരവധി കോഴ്‌സുകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് വ്യത്യസ്തമായ വിദ്യാഭ്യാസ പന്ഥാവിലൂടെ യുവജനങ്ങക്ക് വിവിധ മേഖലയിൽ തൊഴിൽ കൈവരിക്കുന്നതിന് തൊഴിലധിഷ്ടിതവും അല്ലാതെയുമുള്ള .വിദ്യാഭ്യാസ കോഴ്‌സുകൾ നടത്തി 1993 മുതൽ വിദ്യാഭ്യാസരംഗത്തെ സജീവസാന്നിധ്യമായ അഡ്വ. അജയൻ വടക്കയിൽ ഈ
തിരുവനന്തപുരം : എന്താണ് കവിതയെന്നോ ആരാണ് കവയിത്രിയെന്നോ തിരിച്ചറിയാത്ത ബാല്യത്തിൽ തന്റെ ഇഷ്ടമൂർത്തിയായ ഗുരുവായൂരപ്പന്റ അഴകും അലങ്കാരവുമായ കണ്ണന്റെ പീലി തിരുമുടിയും കുസൃതികളും വർണ്ണിച്ചു കൊണ്ടാണ് ഷൈനി മീര എന്ന പത്തു വയസുകാരി ആദ്യമായി എഴുത്തിന്റെ ലോകത്തേക്ക് വരുന്നത്. പിന്നീട് വിട്ടുകൊടുക്കലാണ് സ്‌നേഹം എന്ന് മനസ്സിലാക്കിയ കൃഷ്ണന്റെയും രാധയുടെയും പ്രണയത്തെക്കുറിച്ച് …..
സതീഷ് കുമാർ വിശാഖപട്ടണം മദ്രാസിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘ജയകേരളം ‘ വാരികയിൽ പമ്മന്റെ ‘ ചട്ടക്കാരി ‘ പ്രസിദ്ധീകരിച്ച കാലത്തു തന്നെആ നോവൽ ഒട്ടേറെ വായനക്കാരെ ആകർഷിച്ചിരുന്നു. മഞ്ഞിലാസിന്റെ എം ഓ ജോസഫ് ഈ നോവലിന്റെ അവകാശം എഴുതിവാങ്ങുകയും 1974 ൽ ചലച്ചിത്രമാക്കുകയുമുണ്ടായി.കെ എസ് സേതുമാധവനായിരുന്നു സംവിധായകൻ. ലക്ഷ്മി,മോഹൻ,സുജാത, അടൂർഭാസി,സുകുമാരി,
ജിജുമലയിൻകീഴ് വീരരാഘവന്റെ അച്ഛന്റെ പേര് പ്രാറ്റിപ്പണിക്കർ എന്നും അമ്മയുടെ പേര് ദാക്ഷായണി എന്നുമാണ്. മണലി വിളക്കാരനായ ഏതോ ഒരു ജോസഫിന്റെ ജ്ഞാനസ്‌നാനത്തിന്റെ കഥയുടെ പേരിൽ വീരരാഘവനെ വലിച്ചിഴക്കുന്നത് അദ്ദേഹത്തോടും സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തിൽ ഇടം നേടിയ നെയ്യാറ്റിൻകര വെടിവെപ്പിനോടും പള്ളി അധികാരികൾ കാണിക്കുന്ന അനീതിയുംഅവഗണനയും ആണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
സതീഷ് കുമാർ വിശാഖപട്ടണം മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ ഉത്തമജോഡിയായിരുന്നു പ്രേംനസീറും ഷീലയും.ഇവരുടെ പ്രണയവും പ്രണയലീലകളും പ്രണയ ഗാനങ്ങളും ആസ്വദിക്കാൻ വേണ്ടി മാത്രം സിനിമ കണ്ടിരുന്ന ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു.ഏകദേശം 120 ഓളം സിനിമകളിൽ നായികാനായകന്മാരായി അഭിനയിച്ച് ലോക റെക്കോർഡ് സൃഷ്ടിച്ച പ്രണയജോഡിയാണ് ഇവർ. എന്നാൽ ഇടക്കാലത്ത് ഇവർക്കിടയിൽ ഉണ്ടായ ഒരു ചെറിയ