വേറിട്ട വഴിയിലൂടെ സഞ്ചരിച്ചവിടി നന്ദകുമാർ സതീഷ് കുമാർ വിശാഖപട്ടണം ( പാട്ടോർമ്മകളിലൂടെ ) ഒരൊറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിൽ വൻ പ്രകമ്പനങ്ങൾ സൃഷ്ടിച്ച എഴുത്തുകാരനാണ് വി.ടി. നന്ദകുമാർ…അന്നുവരെ മലയാള സാഹിത്യ ലോകത്തിന് തികച്ചും അപരിചിതമായ സ്ത്രീകളുടെ സ്വവർഗ്ഗരതിയെ ആസ്പദമാക്കി അദ്ദേഹം
മലയാള സിനിമയുടെ ഗന്ധർവ്വൻ സതീഷ് കുമാർ വിശാഖപട്ടണം തൃശ്ശൂർ രാമവർമ്മപുരം പോലീസ് അക്കാദമി ഗ്രൗണ്ടിലെ ആ പാല മരത്തിന് ഒരു പഴയ കഥയുണ്ട്. 30 വർഷങ്ങൾക്ക് മുമ്പ് പി പത്മരാജൻ പറഞ്ഞ ഗന്ധർവ്വകഥയിലെ സജീവ സാന്നിധ്യമായിരുന്നു ഈ പാലമരം. ‘ഞാൻ ഗന്ധർവൻ ‘ എന്ന സിനിമയ്ക്കു വേണ്ടി തന്റെ സങ്കൽപ്പത്തിലുള്ള ഒരു പാലമരത്തിനു വേണ്ടി ജന്മനാടായ മുതുകുളത്തും കാർത്തികപ്പള്ളി താലൂക്കിലുമെല്ലാം
സതീഷ് കുമാർ വിശാഖപട്ടണം ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമായിരുന്നു ചലച്ചിത്രം എന്ന ദൃശ്യകല. മറ്റെല്ലാ കലാരൂപങ്ങളും പ്രേക്ഷകനിലേക്ക് നേരിട്ട് എത്തിച്ചേരുമ്പോൾ സിനിമ മാത്രം ഷൂട്ട് ചെയ്തതിനു ശേഷം എഡിറ്റ് ചെയ്ത് മറ്റു കുറെ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.സിനിമയിൽ എന്നും നടീനടൻമാർ ക്യാമറയ്ക്കു മുന്നിലും സാങ്കേതിക വിദഗ്ധർ ക്യാമറയ്ക്ക്
സതീഷ് കുമാർ വിശാഖപട്ടണം ‘ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം ‘നീലവെളിച്ചം’ചിത്രീകരണം ആരംഭിച്ചു. റിമ കല്ലിങ്കൽ, ടോവിനോ തോമസ് തുടങ്ങി ചിത്രത്തിലെ അണിയറപ്രവർത്തകരും സ്വിച്ച് ഓൺ കർമ്മത്തിൽ പങ്കെടുത്തു. കണ്ണൂർ പിണറായിയിൽ ആണ് ഷൂട്ടിംഗ് ആരംഭിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയായ ‘നീലവെളിച്ച’ത്തിൽ നിന്നെടുത്ത 1964ൽ പുറത്തിറങ്ങിയ
സതീഷ് കുമാർ വിശാഖപട്ടണം മലയാള സിനിമയിലെ ആദ്യകാല വില്ലൻ നടന്മാരിൽ ഒരാളായിരുന്നു കോട്ടയം ചെല്ലപ്പൻ. ഉദയായുടെ ‘ഉണ്ണിയാർച്ച ‘എന്ന ചിത്രത്തിലെ ‘ചതിയൻ ചന്തു’ വാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം. നടൻ എന്നതിലുപരി ഇദ്ദേഹം ഒരു കഥാകൃത്ത് കൂടിയാണെന്ന് ഇന്നും പലർക്കുമറിയില്ല. 1967 ൽ പ്രദർശനത്തിനെത്തിയ എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത
ഒരുകാലത്ത് മലയാളികളുടെ പ്രിയതാരമായിരുന്നു കാർത്തിക. മണിച്ചെപ്പ് തുറന്നപ്പോൾ എന്ന ചിത്രത്തിലൂടെയാണ് നായികയായി ബാലചന്ദ്രമേനോൻ മലയാളികൾക്ക് കാർത്തികയെ പരിചയപ്പെടുത്തിയത്. തുടർന്ന് മലയാളസിനിമയിലെ മുൻനിര നായികയായി ആറു വർഷത്തോളം കാർത്തിക തുടർന്നു…. വർഷങ്ങൾക്ക് ശേഷം കാർത്തികയെ കണ്ടുമുട്ടിയ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുകയാണ് ബാലചന്ദ്രമേനോൻ.തിരുവനന്തപുരത്തെത്തിയ
പണിതീരാത്ത പ്രപഞ്ചമന്ദിരം സതീഷ് കുമാർ വിശാഖപട്ടണം സിനിമാരംഗത്തെ ചില കൊച്ചുകൊച്ചു സൗന്ദര്യപ്പിണക്കങ്ങൾ പല പുതിയ കൂട്ടുകെട്ടുകൾക്കും പല പുതിയ നേട്ടങ്ങൾക്കും വഴിയൊരുക്കാറുണ്ട്. 1973ൽ പുറത്തിറങ്ങിയ ‘പണിതീരാത്തവീട് ‘എന്ന ചിത്രത്തിന്റെ അണിയറയിൽ ഉണ്ടായ ചില സംഭവവികാസങ്ങൾ അക്കാലത്തെ സിനിമാ പ്രസിദ്ധീകരണങ്ങളിൽ വായിച്ചത് ഓർമ്മയിലേക്കോടിയെത്തുന്നു. ഉത്തരപ്രദേശിലെ
തിരുവനന്തപുരം: മലയാള സിനിമയെ വാണിജ്യവൽക്കരിച്ച പ്രേംനസീറിന്റെ നല്ല മനസ് പുതു തലമുറ കണ്ടു പഠിക്കണമെന്ന് സ്പീക്കർ എ.എൻ ഷംസീർ അഭിപ്രായപ്പെട്ടു. പ്രേംനസീറിന്റെ 34ാം ചരമവാർഷികമായ പ്രേം നസീർ സ്മൃതി സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. കലയെയും സുഹൃത് ബന്ധങ്ങളെയും ആത്മാർത്ഥതയോടെ സഹായിച്ച മഹാ നടനാണ് പ്രേംനസീറെന്നും അദ്ദേഹം പറഞ്ഞു.പ്രേംനസീർ സുഹൃത് സമിതി സംഘടിപ്പിച്ച ചടങ്ങിൽ
സതീഷ് കുമാർ വിശാഖപട്ടണം പ്രേംനസീർ എന്ന നിത്യഹരിത നായകനെ മലയാള സിനിമയ്ക്ക് നഷ്ടപ്പെടുന്നത് 1989 ജനുവരി 16നാണ്….. ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മദിനം…. നിത്യഹരിത ഗാനങ്ങളിലൂടെ ഈ പ്രണയ നായകൻ ജനകോടികളുടെ മനസ്സിൽ ഇന്നും ജീവിച്ചുകൊണ്ടിരിക്കുകയാണ്…. 1952-ൽ പുറത്തിറങ്ങിയ ‘ മരുമകൾ ‘എന്ന ചിത്രത്തിലെ നായകനായിരുന്നു അബ്ദുൽ ഖാദർ എന്ന യുവനടൻ. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം അതേ
ജിജു മലയിൻകീഴ് ഹോളിവുഡ് സംവിധായകനായ ജെയിംസ് കാമറൂൺ 2009ൽ പുറത്തിറക്കിയ 3 ഡി സിനിമയായിരുന്നു ‘അവതാർ’. 1200 കോടിയുടെ ബ്രഹ്മാണ്ഡ ബജറ്റിൽ ഒരുക്കിയ ‘അവതാർ’ സാങ്കേതിക വിദ്യകളുടെ ധാരാളിത്തമെന്നതിനപ്പുറം മനുഷ്യസമൂഹത്തിന്റെ ഒടുങ്ങാത്ത ദുരയുടെ കഥകൂടിയായിരുന്നു. 2154ലെ കഥയായിരുന്നു സംവിധായകൻ തന്റെ സിനിമയിലൂടെ പറയാൻ ശ്രമിച്ചത്. വാർത്തകളിൽ നിറഞ്ഞ, ലോക സിനിമകളിലെ
Recent Comments